Browsing Category

MALAYALAM ARTICLE

ലേഖനം|അജി കുമ്പനാട് |അഭിഷേകം അസ്തമിച്ചോ…..?

ദൈവത്തോട് കൂടുതൽ അടുത്തതാണോ ജനത്തിന് പറ്റിയ അവിശ്വസ്തത.ദൈവ വചനം കൂടുതൽ പഠിച്ചതാണോ വിശ്വാസത്തിന്റെ അളവിന് കുറവുവരാൻ കാരണം.എന്റെ മകൾക്കു പതിവായി ഞാൻ ലോലിപോപ്പ് വാങ്ങി കൊടുക്കാറുണ്ട്.ജോലികഴിഞ്ഞു തിരികെ വീട്ടിൽ ചെല്ലുമ്പോൾ എന്റെ പോക്കറ്റ് ഓടി

ഉയർപ്പിൻ ശക്തി ആർജിക്കുക

ക്രൂശീകരണത്തോടെ എല്ലാം അവസാനിച്ചു എന്ന്‌ ചിന്തിച്ചു ഭയചകിതരായി ഓടിഒളിച്ച ശിഷ്യന്മാർക്ക് തന്നെ ,സ്വയം യാഥാർദ്ധമായി വെളിപ്പെടുത്തി ധെെര്യപ്പെടുത്തുന്ന യേശുവിനെ ആണ് ഉയിർപ്പിന് ശേഷം സുവിശേഷങ്ങളിൽ കാണുന്നത്.മ്രതന്മാർ ജീവിക്കുകയും ,ശവങ്ങൾ…

അനുഗ്രഹത്തിന്റെ ആ പെരുത്ത മീൻകൂട്ടം

ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചു ഒന്നും കിട്ടിയില്ല.. തിരയുടെ സമയവും,കടലിന്റെ ആഴവും  കണ്ടും കേട്ടും അറിഞ്ഞും കടലിന്റെ ഒപ്പം ജീവിച്ചിരുന്ന ഒരു മനുഷ്യൻ ആയിരുന്നു മുക്കുവനായ ശിമോൻ. ഇക്കണ്ട കാലമത്രെയും കടലിനെ അടുത്തറിഞ്ഞ് അതേ കടലിൽ…

വിശുദ്ധന്മാര്‍ക്ക് ഇവിടെ വിശുദ്ധഭൂമിയോ?

യേശുക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവമക്കള്‍ക്ക് പാപത്താല്‍ മലിമസമായ ഈ ഭൂമിയില്‍ ഒരു ഇഞ്ച് സ്ഥലംപോലും വിശുദ്ധഭൂമിയില്ല. ഉല്പ.3:5 ല്‍ ഇങ്ങോട്ട് അടുത്ത് വരരുത്: നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധമാകയാല്‍ നിന്റെ കാലില്‍നിന്ന്…

പരിഹാസം ആരെയും തകർക്കാൻ ആകരുത്

പരിഹാസം പലർക്കും ഒരു കല പോലെ ആണ്. അത് പലരെയും വ്യക്തി ഹത്യ നടത്തി എന്നുംവരും.മറ്റൊരാളിനെ അയാളുടെ പ്രവർത്തിയോടൊപ്പം പരിഹസിക്കുന്ന ഒട്ടനവധി പേർ നമ്മുടെ ചുറ്റും ഉണ്ട്.സമൂഹ മധ്യത്തിൽ പോലും മറ്റുള്ളവരെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും…

അരുതേ, ഈ ക്രൂരത അരുതേ !

കൗമാരത്തിന്റെ സ്വപ്നങ്ങളുമായി പാറിപ്പറന്നു നടന്ന ജിത്തു ഇന്ന് കേരളക്കരയുടെ വേദനയുടെ മുഖമാണ്.ജന്മം നൽകിയ മാതാവ് ഒരു ദാക്ഷണ്യവും കൂടാതെ അരുംകൊല നടത്തിയിരിക്കുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ഒരു കൂസലും കൂടാതെയാണ് ആ 'അമ്മ പോലീസിനോട്…

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

പുഴയുടെ ഓളങ്ങൾ തള്ളി കടവിൽ ഒരു ചെറുതോണി കിടന്നിരുന്നു.അത് ഒരു കയറു കൊണ്ടു കടവിൽ ഒരു കുറ്റയിൽ ബന്ധിച്ചിരുന്നു,തോണിയെ ചാരി തുഴയും വിശ്രമിച്ചു കൊണ്ടിരുന്നു .ഒരു നല്ല ഇളംകാറ്റ് എപ്പോഴും തോണിയെ തഴുകി കൊണ്ടിരുന്നു, പുഴയുടെ ഓളത്തിൽ തോണി ഇങ്ങനെ…

അനുസരണം

ബിജു ബെന്നി മോറിയ പെറ്റമ്മയുടെ പള്ളക്ക് അള്ളിപിടിച്ചിരുന്നു മരങ്ങൾ ചാടിയോടുമ്പോൾ വാനരകുട്ടിക്ക് അതൊരു രസകരമായ അനുഭവമായി തോന്നി. കുസൃതിയാൽ കുതിർന്നവൻ മരചില്ലകൾക്കിടയിലൂടെ തൂങ്ങിയാടി. "ഡാ വേണ്ട ട്ടോ. അരുത്, താഴെ ആ കുറ്റിക്കാട്ടിൽ…